സാറിനെക്കുറിച്ച് വിശദമായ ഒരു അനുശോചനക്കുറിപ്പ് ഫേസ്ബുക്കില്‍ കണ്ടതുകൊണ്ടാണ് വാര്‍ത്ത വിശ്വസിച്ചുപോയത്. വേദന തോന്നിയപ്പോള്‍ എഴുതിയിട്ടതാണ്. സാറിന് ഒന്നും സംഭവിച്ചിട്ടില്ലെന്നതില്‍ സന്തോഷമുണ്ട്.
അടുത്തിടെ ശ്രീനിവാസന്‍ അസുഖബാധിതനായി ഏറെനാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. സുഖംപ്രാപിച്ചതിനുശേഷം മഴവില്‍ മനോരമയിലെ ഒരു പരിപാടിയില്‍ മോഹല്‍ലാലിനൊപ്പം പങ്കെടുക്കുകയും വേദിയില്‍വെച്ച് മോഹന്‍ലാല്‍ ശ്രീനിവാസനെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിക്കുകയും ചെയ്തിരുന്നു.
പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും തുറന്നുപറയുന്ന സ്വഭാവക്കാരനായിരുന്നു ഉമ്മര്‍. അഡ്ജസ്റ്റ്‌മെന്റുകളുടെ കാലത്ത് പലപ്പോഴും അത് ഇദ്ദേഹത്തിന് വിനയായി ഭവിച്ചു. പുരസ്കാരങ്ങളടക്കമുള്ള സര്‍ക്കാരിന്റെ ബഹുമതികള്‍ സ്വാധീനക്കാര്‍ക്ക് മാത്രം ലഭിക്കുന്നുവെന്നുതോന്നിയ ഒരു ഘട്ടത്തില്‍ തനിക്ക് അവാര്‍ഡ് വേണ്ട എന്ന് പ്രഖ്യാപിക്കാനും ആ തന്‍റേടിക്ക് മടിയുണ്ടായില്ല
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്മാരെ സൂക്ഷിക്കുക, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, സ്വപ്‌നലോകത്തെ ബാലബാസ്‌കരന്‍, കഥാനായകന്‍, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ അഭിനയിച്ചു.
കഴിഞ്ഞ 3 ദിവസത്തിനിടെ നാലിൽ കൂടുതൽ ആത്മഹത്യകൾ നടന്നു, അതും ഗാർഹിക പീഢനം നേരിട്ട യുവതികൾ. ആത്മഹത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകൾ സധൈര്യം വിളിച്ചു പറയുവാൻ (ഇഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മരണം വരിച്ച് നമ്മൾ "തോൾ"ക്കുകയല്ലെ സത്യത്തിൽ